Friday, April 17, 2026
Home » Literature » Page 8

Literature

  • ഭൂമിയിലെ ചിത്രകാരന്മാർക്ക് വൈവിധ്യങ്ങളായ കളറുകളുടെ നിറക്കൂട്ട് കാണിച്ചുകൊടുക്കുന്നതിൽ പ്രകൃതിയെന്ന ചിത്രകാരൻ വലിയ പങ്കാണ് നിർവഹിക്കുന്നത്. വിവിധ നിറങ്ങളും ആകൃതിയുമുള്ള പൂവുകളെയും പൂമ്പാറ്റകളെയും ആ ചിത്രകാരൻ ഭൂമിയ്ക്കു നൽകിയിരിക്കുന്നു. പലപല നിറങ്ങളും …

  • വളരെ പരിചിതമായ ജീവിതാനുഭവങ്ങളുടെ തിളക്കത്തിൽനിന്നും പെറുക്കിയെടുത്ത ‘ദിവസച്ചമയങ്ങളെ വർഷച്ചമയങ്ങളാക്കുന്ന’ സ്വപ്നങ്ങളും പ്രതീക്ഷകളും തുളുമ്പിനിൽക്കുന്ന എന്നാൽ എവിടെയും സ്വന്തമായി ഒരിടം ഇല്ലാതെ പോകുന്ന സ്ത്രീകൾക്കുവേണ്ടിയാണ് ഈ കവിതകൾ. അവരുടെ മനസ്സിന്റെ സ്പന്ദനവും …

  • സുസ്മേരവദനരായി അതിഥികളെയും പ്രിയപ്പെട്ടവരെയും സ്വീകരിക്കുക എന്നുള്ളത് മലയാളികളുടെ പ്രത്യേകതയാണെന്ന് നിസ്സംശയം പറയാം. പലപ്രായത്തിൽ പലരൂപത്തിൽ ചിരികൾ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുമുളയ്ക്കാത്ത മോണകൾ കാട്ടി പിഞ്ചുകുഞ്ഞുങ്ങൾ ചിരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കുവാൻ …

  • ദൈവവിശ്വാസികളാണ് മലയാളികളിൽ ഭൂരിഭാഗവും. ആ വിശ്വാസം ആയിരിക്കും എല്ലാ മതവിഭാഗക്കാരും ഇവിടെ ഒത്തൊരുമയോടെ ജീവിക്കുന്നതിനു കാരണം. അന്യോന്യം സ്നേഹിപ്പീൻ എന്നുള്ളതാണല്ലോ എല്ലാ മതവിഭാങ്ങളുടെയും അടിസ്ഥാന തത്വം. ഇഹലോകവാസം തീർന്നാൽ സ്വർഗത്തിൽ …

  • ആവർത്തനം വിരസമാണ് എന്നു നാം പറയുമ്പോഴും മനുഷ്യ ജീവിതത്തിൽ ഉടനീളം അതു കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥാവിശേഷം ആണ് നിലവിലുള്ളത്. കാലചക്രം കറങ്ങുന്നു എന്നുള്ളത് യാഥാർഥ്യമാണല്ലോ. മഴക്കാലം, മഞ്ഞുകാലം, …

  • വീണ്ടും ഒരു നോമ്പുകാലംകൂടി വന്നുചേർന്നിരിക്കുന്നു. ഇസ്ലാം മതവിശ്വാസികളുടെ റമദാൻ നോമ്പും ക്രൈസ്തവ വിശ്വാസികളുടെ വലിയനോമ്പും. യഹൂദ ന്യായപ്രമാണങ്ങളുടെ സ്വാധീനമാകാം രണ്ടു നോമ്പുകളും ഒരേ കാലയളവിൽ വരുവാൻ കാരണം എന്നാണു എന്റെ …

  • എഴുത്തുകാർ, അവർ ജീവിച്ചുവന്ന ചുറ്റുപാടുകളെ സ്വന്തം കൃതികളിൽ പ്രതിനിധീകരിക്കുകയെന്നത് സ്വാഭാവികമാണ്. പരിതസ്ഥിതികളും ലോകാനുഭവങ്ങളും പങ്കുവെക്കുമെങ്കിലും തങ്ങളുടെ കാഴ്ചകളും കേൾവികളും അവരറിയാതെ എഴുത്തിൽ വന്നുചേരുകയാണുണ്ടാവുന്നത്. രചനകൾ ഓരോന്നിലും വ്യത്യസ്തത പുലരുന്നതും അതിനാലാവാം. …

  • ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ …

  • കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. …

  • ഏകദേശം അര നൂറ്റാണ്ടുകൾക്കപ്പുറം പള്ളിപ്പെരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടും ബന്ധപ്പെട്ടു സന്ധ്യകഴിഞ്ഞു നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു, പാതയോരങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെയോ മെഴുകുതിരിയുടെയോ മങ്ങിയ വെളിച്ചത്തിൽ നിരനിരയായി, കിളിക്കൂടുകളിൽ തത്തകളും …

  • കാലാകാലങ്ങളിൽ മാർഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടിൽ ദിക്കറിയാതെ ഉഴറുമ്പോൾ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാർ. അവർക്ക് അർഹമായ മാന്യസ്ഥാനവും നമ്മൾ നൽകാറുണ്ട്. ലിമ വേൾഡ് ലൈബ്രറി …

  • ഭാവാഭിനയത്തിൽ മലയാളിയെ മറികടക്കാൻ മറ്റൊരു മനുഷ്യനും കഴിയില്ല എന്നതു പച്ചപരമാർത്ഥം. ജീവിതത്തിലുടനീളം അഭിനയമാണ്. അഭിനയിക്കാൻ അറിയാത്തവർ സമൂഹത്തിൽ മാത്രമല്ല വീടിനുള്ളിൽപോലും പിന്തള്ളപ്പെടുന്നു എന്ന അവസ്ഥയാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും …

  • സന്ധ്യ, ഒരു ചന്ദനത്തിരിപോലെ മെലിഞ്ഞുയർന്ന ശരീരത്തിൽ നീല സാരിയും ചുറ്റി കട്ടിലിൽ അമർന്നിരുന്നു. തലയ്ക്ക് മുകളിൽ ഉഷാ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ലക്ഷണം, ഉറക്കത്തിന്റെ വിസ ലഭിക്കാത്തതു പോലെ. ഇന്നലെവരെ ഇങ്ങനെയൊരു …

  • ആത്മാവ് -പരമാത്മാവ് -ജീവത്മാവ് -ദൈവാത്മാവ് -പ്രേതാത്മാവ് – എന്നീ വാക്കുകൾ കേൾക്കാത്തവർ കാണില്ല. പണ്ഡിതനെന്നോ, പാമരനെന്നോ, പണക്കാരെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന വാക്കുകളാണവ. യഥാർത്ഥത്തിൽ ആത്മാവ് …

error: Content is protected !!