Monday, July 13, 2026
Home » Literature » Page 8

Literature

  • രാവിലെ അമ്മ സ്കൂട്ടിയെടുത്തു കടയില്‍പോയി. സിസിലിയാന്‍റി വീടെല്ലാം വൃത്തിയാക്കുന്ന സമയം പിങ്ക്ളാങ്കിയും പിപ്പിനും മാലാഖമാരുടെ മുറിയില്‍ എത്തി. മാലാഖമാര്‍, അവനോടു വിശേഷങ്ങള്‍ ചോദിച്ചു. സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ചയേയുള്ളൂ. പഠിത്തം …

  • കൂരിരുൾ മൂടിയ മണ്ണിൽ മിന്നിത്തിളങ്ങി നിലാവുപോലൊരു കുഞ്ഞു ഉണ്ണിയേശു പിറന്നു. മണ്ണിൽ പിറന്ന മഹേശ്വര സ്‌തുതിക്കുന്നു നിന്നെ ഞങ്ങൾ.. (മണ്ണിൽ പിറന്ന) കലിയുഗമേ വിടപറയു കാനനച്ചോലയിൽ കരുണാമയൻ പിറന്നു പുതുയുഗം …

  • ക്രിസ്തുമസ്, ന്യൂ ഇയർ നാളുകളിൽ മിന്നുന്ന താരമായ് നിന്നൊരന്നെ വില്ലൻ മൊബൈൽ വന്നു തള്ളിമാറ്റി ഞാനിന്നു ഫീൽഡ് ഔട്ടായി മാറി. എന്നിൽ നിറഞ്ഞൊരാ വർണ്ണങ്ങളും ഉള്ളിൽ തുളുമ്പും വചനങ്ങളും എന്നുമൊരാവേശമായിരുന്നു. …

  • തൂക്കി മട്ടുപ്പാവിൽ തൂക്കി ബഹുവർണ്ണ കടലാസിൽ ഒരുക്കിയ നക്ഷത്രങ്ങൾ ദൈവപുത്ര സ്മരണയ്ക്കായ് മിന്നി മിന്നി കത്തുവാനായ് ഇട്ടു അതിൽ ബൽബുകളും കെട്ടി മാല തോരണങ്ങൾ ധാടി മോടി കുറയ്ക്കേണ്ട സന്ധ്യ …

  • വാഴ എന്ന ചിത്രത്തിലെ ഹിറ്റ്‌ പാട്ടായ . ലാ.. ലാ.. ലാ.. ലാ …….തേരാ മേരാ ജീവൻ….. ഹേയ് ബെനാനെ….. മന്ദാകിനി ഒന്നാകുമോ ചെന്താമാരെ…. എന്ന ഗാനത്തിന്റെ ഒരു പാരഡി …

  • ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ നാഥൻ പിറന്നൂ… പാരിടത്തിന് ശാന്തിയേകാൻ നാഥൻ പിറന്നൂ… ഗ്ലോറിയാ…ഗ്ലോറിയാ … പുഞ്ചിരി തൂകി മണ്ണും വിണ്ണും മന്നനെ എതിരേറ്റൂ… ഗോശാല തന്നിൽ മാലാഖമാർ… …

  • സ്കോട്ലാൻഡിലെ മനോഹരമായ ഒരു ഗ്രാമത്തിലായിരുന്നു നിക്ക് എന്ന തെരുവ് ഗായകനും കൊച്ചുമകനായ മൈക്കും താമസിച്ചിരുന്നത്. നിനച്ചിരിക്കാതെയെത്തിയ അപകടം മകളുടെയും മരുമകന്റെയും ജീവൻ അപഹരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ മൂന്നു വയസ്സുകാരനായ മൈക്ക് …

  • ദൈവം പിറക്കുന്ന നാളിൽ ജ്വലിക്കും – പണ്ട് താനേയെരിഞ്ഞ നക്ഷത്രങ്ങൾ നെഞ്ചിൽ .. പാതിരാക്കുർബ്ബാനയ്ക്ക് പള്ളിയിലിരുന്നമ്മയെ ഓർത്തു തേങ്ങക്കൊത്തുകളും കുഞ്ഞുള്ളിയും മൂപ്പിച്ച മസാലക്കറിയും മേലാകെ കുഞ്ഞു തുളകൾ പൊന്തിയ വെളുത്ത …

  • മുറി തുറന്നതും അവിടെയാകെ പ്രകാശമയം! മാലാഖാമാര്‍ തമ്മില്‍ത്തമ്മില്‍ എന്തോ സംസാരിക്കുന്നു. “മാലാഖമാരേ, ഇതു നോക്കിയേ, എന്‍റെ കൈയില്‍ ആരാണെന്ന്?” ഏരിയല്‍ മാലാഖ കൈനീട്ടി പിപ്പിനെ കൈയിലെടുത്തു. എന്നിട്ടു ചോദിച്ചു: “ഇവനെ …

  • കാത്തിരുന്ന് ചാരത്തണയുന്ന ഡിസംബറിന്റെ തുടക്കം തന്നെ ആവേശത്തോടെ ഉമ്മറത്ത് നക്ഷത്ര വിളക്കുകൾ തൂക്കിയും മുറ്റത്തെ ചെടികൾ പല വർണ്ണക്കടലാസുകളാൽ അലങ്കരിച്ചും പുൽക്കൂടൊരുക്കിയും ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങിയപ്പോൾ തൊട്ടയല്പക്കത്ത് വീടിനുള്ളിൽ ഉത്സവപ്രതീതിയുണർത്തി …

  • പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിൻ്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി …

  • “ആളു പാതി ആട പാതി” എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു “പണമുള്ളവനെ മണമുള്ളു” …

  • വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട് കണ്ടുപിടിക്കാന്‍, അത്ര ബുദ്ധിമുട്ടുണ്ടായില്ല. കോട്ടയം ടൗണില്‍ത്തന്നെയാണു വീട്. വലിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി, അതു കേട്ടിട്ട് അകത്തുനിന്ന് …

  • രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ പറഞ്ഞു: “കുറച്ചുകഴിഞ്ഞു ഞാന്‍ തയ്യല്‍ക്കടവരെ ഒന്നു പോകും. ഈസ്റ്ററിനുടുക്കാന്‍ എടുത്ത സാരിയാണ്. ഇതുവരെ ബ്ലൗസ് തയ്ച്ചുകിട്ടിയില്ല. തിരികെവരുമ്പോള്‍ നിനക്കു ഞാന്‍ എന്താ വാങ്ങേണ്ടത്?” മന്നാ …

  • മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ …

error: Content is protected !!