Wednesday, July 15, 2026
Home » Literature » Page 12

Literature

  • മനുഷ്യർ മനുഷ്യരോട് കാട്ടുന്ന അനീതിയിലും അക്രമങ്ങളിലും ചൂഷണങ്ങളിലും വിവേചനം കൂടാതെ മന:പ്രയാസമനുഭവിക്കാനും അതിനെ കഴിയും വിധം എതിർക്കാനും പഠിച്ചത് എംടിയെ വായിച്ചും ആ സിനിമകൾ കണ്ടുമാണ്. എല്ലാവരും കുറ്റപ്പെടുത്തുന്ന ഒരാളിൽ …

  • സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇസ്രായേൽ രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ശലോമോൻ. അദ്ദേഹം ജ്ഞാനികളിൽ ജ്ഞാനി ആയിരുന്നു. അദ്ദേഹം ബൈബിളിൽ എഴുതിയിട്ടുള്ള സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലെ ഒരു വാക്യം താഴെ ചേർക്കുന്നു. ആറു …

  • പരമേശ്വരനെ ഞാൻ ആദ്യം കാണുന്നത് ഹൈസ്കൂളിൽ എത്തിയപ്പോളായിരുന്നു. എന്നേക്കാൾ മൂന്ന് വർഷം സീനിയർ ആയിരുന്നു പരമേശ്വരൻ. എന്നാൽ, പരമേശ്വരനെ പ്രത്യേകം ശ്രദ്ധിക്കാൻ ഒരു കാരണമുണ്ടായിരുന്നു. പരമേശ്വരൻ്റെ രണ്ടു കാലുകളും തളർന്നുപോയതായിരുന്നു. …

  • വേറാരെങ്കിലുമെഴുതിയാൽ അങ്ങേയറ്റം പൈങ്കിളിയായിപ്പോവുന്ന പ്രമേയങ്ങൾ എംടി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യവായനയിൽ മഞ്ഞിൽ വലിയ മാഹാത്മ്യമൊന്നും കണ്ടെത്താൻ എന്നെക്കൊണ്ട് സാധിച്ചില്ല. നൈനിറ്റാളിലേക്ക് ഒരു ഉല്ലാസയാത്ര പോകുന്ന പ്രതീതിയായിരുന്നു. നായികയായ വിമലട്ടീച്ചറുടെ ഏകാന്തവിഷാദഭാവമാണ് എൻ്റെ …

  • കാലം അതിവേഗം കടന്നുപോവുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം കടന്നുകഴിഞ്ഞു. കാലം മുന്നോട്ടുപോകുംതോറും പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു. സാധാരണക്കാരുടെ കഷ്ടതകൾ വർദ്ധിക്കുന്നു. മനസ്സിനു ശാന്തി ലഭിക്കും എന്ന ചിന്തയിൽ ആളുകൾ …

  • 1969 -ലാണ് എംടി കാലം എഴുതുന്നത്. കാലം പോലെ ബൃഹത്തായ നോവൽ. ഞാൻ ജനിക്കുന്നതിന് രണ്ട് വർഷം മുമ്പ് അത് മലയാളത്തിൽ നവതരംഗമായി. എനിക്കത് വായിക്കാൻ കഴിഞ്ഞത് പത്തൊമ്പതാം വയസ്സിലാണ്. …

  • പഞ്ചാഗ്നി, നഖക്ഷതങ്ങൾ, കാതോട് കാതോരം എന്നീ മൂന്ന് സിനിമകളിലായി ആകെ ഒമ്പതു പാട്ടുകളുണ്ട്. ഒമ്പതും എഴുതിയത് ഓഎൻവി യാണ്. ഓഎൻവി പ്രിയകവിയാകാൻ കാരണമായത് ആ പാട്ടുകളാണ്. ഊണിലും ഉറക്കിലും ആ …

  • ഞങ്ങളുടെ തലമുറയെ ആദ്യാനുരാഗത്തിൻ്റെ ലോലമൃദുല സ്വപ്നഭാവങ്ങളിലേക്ക് കൈ പിടിച്ച് നടത്തിയതിൽ നഖക്ഷതങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. എഴുതിയത് എം ടിയായത് കൊണ്ട് നായകനിൽ അദ്ദേഹത്തിൻ്റെ ആത്മാംശം മിക്കവാറും കലരാനിടയുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരൻ്റെ …

  • കൗമാരപ്രായക്കാരായ മൂന്ന് പുതുമുഖങ്ങളെ നായകൻ – നായികമാരാക്കി (വിനീത് – മോനിഷ – സലീമ ) ഒരു സിനിമ ഉണ്ടാക്കുക! അത് കേരളത്തിലെ തീയറ്ററുകളിൽ ഒരു വർഷക്കാലം തുടർച്ചയായി പ്രദർശിപ്പിക്കുക!! …

  • ഇഷ്ടപ്പെട്ട ഒരു സിനിമാപ്പാട്ടിൻ്റെ വരികൾ ഒരാൾ എത്ര തവണ മന്ത്രിച്ചിട്ടുണ്ടാവാം ? അതിൻ്റെ ആയിരം ഇരട്ടി ഞാൻ ഒരു ഈരടി മനസ്സിൽ താലോലിച്ച് നടന്നിട്ടുണ്ട്. സാഗരങ്ങളേ, പാടിയുണർത്തിയ സാമഗീതമേ, സാമസംഗീതമേ …

  • മൂല്യച്യുതി, മൂല്യച്യുതി, എവിടെയും എങ്ങും മൂല്യച്യുതി. വിലപിക്കുന്നവർ ധാരാളം. പക്ഷേ, അതു മനസ്സിലാക്കി ജീവിക്കാനാരും ഒരുക്കമല്ല. മതങ്ങൾ അനവധി. ദൈവങ്ങൾ വേണ്ടതിലധികം. പ്രഭാഷകർ എത്രയെന്നു തിട്ടപ്പെടുത്താനാവില്ല. എന്നിട്ടും എന്തേ നാട്ടാരുടെ …

  • എൻ്റെ സിനിമാ പ്രണയകാലത്ത് ഉദിച്ചുയർന്ന നിർമ്മാണ ക്കമ്പനിയാണ് സെവൻ ആർട്ട്സ്. പഴയ തലമുറയ്ക്ക് ചന്ദ്രതാര, മഞ്ഞിലാസ് എന്നൊക്കെപ്പോലെ പിന്നീട് വന്ന സെഞ്ച്വറി, കാസിനോ, ഗാന്ധിമതി എന്നൊക്കെപ്പോലെ ഞങ്ങളുടെ എൺപത് – …

  • നാടകത്തെയും പുസ്തകത്തെയും നെഞ്ചേറ്റിയത് പിന്നീടാണ്. ആദ്യ പ്രണയം സിനിമയോടായിരുന്നു. വീട്ടിനടുത്ത് തന്നെ ഒരു സിനിമാ തീയറ്ററുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ അമ്മയേയും അനിയനേയും എന്നെയും കൂട്ടി സിനിമ കാണാൻ പോകുമായിരുന്നു. രാത്രി …

  • വായിച്ച പുരാണ കഥകളിലോ പൂമ്പാറ്റ – ബാലരമക്കഥകളിലോ കുറ്റാന്വേഷണകഥകളിലോ ഒന്നും പ്രകാശൻ എന്ന പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നില്ല. എന്നാൽ നാലുകെട്ടിലെ അപ്പുണ്ണിയിൽ ഏതൊക്കെയോ ഭാഗത്ത് എനിക്ക് എന്നെ കാണാൻ കഴിഞ്ഞു. …

  • LiteratureStories

    നാലുമണിച്ചായ

    by Editor

    കുട്ടികൾ എല്ലാവരും മുതിർന്നു വിവാഹം കഴിച്ചു പോയിരുന്നു. ഇടയ്ക്ക് അവർ തിരികെ വരുമ്പോഴൊക്കെ സ്വന്തം മുറിയടക്കം മക്കൾക്ക്‌ വിട്ടുകൊടുത്തു അച്ഛനും അമ്മയും ഹാളിൽ കിടന്നു. അയാളുടെ നീണ്ട കൈ എടുത്തു …

error: Content is protected !!