Friday, April 17, 2026
Home » Literature » Page 9

Literature

  • സുദീർഘമായ ഞങ്ങളുടെ നടത്തകൾക്കുശേഷം, ഞങ്ങൾ വെയിലും വികാരവും കൊണ്ടു മത്തരായി ക്ഷീണിച്ചു. മനോഹരമായ ആ ദ്വീപിൽ നിലാവു ചെയ്യുന്ന ഒരു രാത്രിയിലാണ് അവിടെ എത്തിച്ചേർന്നതു. നിഗൂഢമായ ഒരിടം അന്വേഷിച്ചു നടന്ന് …

  • ലോകാവസാനത്തേക്കുറിച്ച് ചിന്തിക്കാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലും കാണുമോ എന്നത് സംശയകരമാണ്. ഒരു ഭൂകമ്പം എവിടെയെങ്കിലും ഉണ്ടായാൽ ലോകത്തിന്റെ നാശം അടുത്തു എന്നു വിലപിക്കുന്നവരുണ്ടല്ലോ. ഹൈന്ദവ പുരാണത്തിൽ ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക. …

  • സർക്കാരിന്റെ ലൈഫ് പദ്ധതിയിലുൾപ്പെട്ട ഏതാനും പേർക്കു വീടുകൾ അനുവദിച്ചതറിഞ്ഞ് മാതു ഒരു സുനാമിത്തിര പോലെ മെംബറുടെ വീട്ടുമുറ്റത്തു പാഞ്ഞെത്തി. രോഷവും സങ്കടവും അണപൊട്ടിയൊഴുകി… കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു തുടങ്ങി… …

  • പന്നിവാലു പോലെ മുടി പിന്നിയിടുന്നത് ടോട്ടോച്ചാന്‍റെ സ്വപ്നമാണ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍, നീണ്ട മുടി പിന്നിയിടുന്നത് കാണുമ്പോള്‍ അവള്‍ കൊതിയോടെ നോക്കി നില്‍ക്കും. ഒന്നാം ക്ലാസുകാരിയാണെങ്കിലും ടോട്ടോച്ചാന് നീണ്ട മുടിയുണ്ടായിരുന്നു. ഒരു …

  • നഗ്നനേത്രങ്ങൾ കൊണ്ടു കാർമേഘങ്ങൾ ഇല്ലാത്ത പൗർണ്ണമി രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിൽക്കാൻ വളരെ രസമാണ്. അതാ സുവർണ്ണ ശോഭയോടെ പൂർണ്ണചന്ദ്രൻ നിൽക്കുന്നു. അതിനു ചുറ്റുമായി എണ്ണുവാൻ കഴിയാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും …

  • മനുഷ്യർ മനുഷ്യരോട് കാട്ടുന്ന അനീതിയിലും അക്രമങ്ങളിലും ചൂഷണങ്ങളിലും വിവേചനം കൂടാതെ മന:പ്രയാസമനുഭവിക്കാനും അതിനെ കഴിയും വിധം എതിർക്കാനും പഠിച്ചത് എംടിയെ വായിച്ചും ആ സിനിമകൾ കണ്ടുമാണ്. എല്ലാവരും കുറ്റപ്പെടുത്തുന്ന ഒരാളിൽ …

  • സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇസ്രായേൽ രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ശലോമോൻ. അദ്ദേഹം ജ്ഞാനികളിൽ ജ്ഞാനി ആയിരുന്നു. അദ്ദേഹം ബൈബിളിൽ എഴുതിയിട്ടുള്ള സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലെ ഒരു വാക്യം താഴെ ചേർക്കുന്നു. ആറു …

  • പരമേശ്വരനെ ഞാൻ ആദ്യം കാണുന്നത് ഹൈസ്കൂളിൽ എത്തിയപ്പോളായിരുന്നു. എന്നേക്കാൾ മൂന്ന് വർഷം സീനിയർ ആയിരുന്നു പരമേശ്വരൻ. എന്നാൽ, പരമേശ്വരനെ പ്രത്യേകം ശ്രദ്ധിക്കാൻ ഒരു കാരണമുണ്ടായിരുന്നു. പരമേശ്വരൻ്റെ രണ്ടു കാലുകളും തളർന്നുപോയതായിരുന്നു. …

  • വേറാരെങ്കിലുമെഴുതിയാൽ അങ്ങേയറ്റം പൈങ്കിളിയായിപ്പോവുന്ന പ്രമേയങ്ങൾ എംടി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യവായനയിൽ മഞ്ഞിൽ വലിയ മാഹാത്മ്യമൊന്നും കണ്ടെത്താൻ എന്നെക്കൊണ്ട് സാധിച്ചില്ല. നൈനിറ്റാളിലേക്ക് ഒരു ഉല്ലാസയാത്ര പോകുന്ന പ്രതീതിയായിരുന്നു. നായികയായ വിമലട്ടീച്ചറുടെ ഏകാന്തവിഷാദഭാവമാണ് എൻ്റെ …

  • കാലം അതിവേഗം കടന്നുപോവുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം കടന്നുകഴിഞ്ഞു. കാലം മുന്നോട്ടുപോകുംതോറും പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു. സാധാരണക്കാരുടെ കഷ്ടതകൾ വർദ്ധിക്കുന്നു. മനസ്സിനു ശാന്തി ലഭിക്കും എന്ന ചിന്തയിൽ ആളുകൾ …

  • 1969 -ലാണ് എംടി കാലം എഴുതുന്നത്. കാലം പോലെ ബൃഹത്തായ നോവൽ. ഞാൻ ജനിക്കുന്നതിന് രണ്ട് വർഷം മുമ്പ് അത് മലയാളത്തിൽ നവതരംഗമായി. എനിക്കത് വായിക്കാൻ കഴിഞ്ഞത് പത്തൊമ്പതാം വയസ്സിലാണ്. …

  • പഞ്ചാഗ്നി, നഖക്ഷതങ്ങൾ, കാതോട് കാതോരം എന്നീ മൂന്ന് സിനിമകളിലായി ആകെ ഒമ്പതു പാട്ടുകളുണ്ട്. ഒമ്പതും എഴുതിയത് ഓഎൻവി യാണ്. ഓഎൻവി പ്രിയകവിയാകാൻ കാരണമായത് ആ പാട്ടുകളാണ്. ഊണിലും ഉറക്കിലും ആ …

  • ഞങ്ങളുടെ തലമുറയെ ആദ്യാനുരാഗത്തിൻ്റെ ലോലമൃദുല സ്വപ്നഭാവങ്ങളിലേക്ക് കൈ പിടിച്ച് നടത്തിയതിൽ നഖക്ഷതങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. എഴുതിയത് എം ടിയായത് കൊണ്ട് നായകനിൽ അദ്ദേഹത്തിൻ്റെ ആത്മാംശം മിക്കവാറും കലരാനിടയുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരൻ്റെ …

  • കൗമാരപ്രായക്കാരായ മൂന്ന് പുതുമുഖങ്ങളെ നായകൻ – നായികമാരാക്കി (വിനീത് – മോനിഷ – സലീമ ) ഒരു സിനിമ ഉണ്ടാക്കുക! അത് കേരളത്തിലെ തീയറ്ററുകളിൽ ഒരു വർഷക്കാലം തുടർച്ചയായി പ്രദർശിപ്പിക്കുക!! …

  • ഇഷ്ടപ്പെട്ട ഒരു സിനിമാപ്പാട്ടിൻ്റെ വരികൾ ഒരാൾ എത്ര തവണ മന്ത്രിച്ചിട്ടുണ്ടാവാം ? അതിൻ്റെ ആയിരം ഇരട്ടി ഞാൻ ഒരു ഈരടി മനസ്സിൽ താലോലിച്ച് നടന്നിട്ടുണ്ട്. സാഗരങ്ങളേ, പാടിയുണർത്തിയ സാമഗീതമേ, സാമസംഗീതമേ …

error: Content is protected !!