Home » Literature » Page 2

Literature

  • കാറ്റിന് ഉരൽ പോലും ഉയർത്താൻ കഴിയുന്നുവെങ്കിൽ, ഉലക്ക മാത്രം നിലത്ത് പിടിച്ചു നിൽക്കും എന്ന് നീ ശരിക്കും വിശ്വസിക്കുമോ? ഈ ചോദ്യം ഞാൻ ആദ്യം കേട്ടത് വാക്കുകളിലല്ല, ഒരു ശബ്ദത്തിലായിരുന്നു. …

  • നേരം പുലരാറായിരിക്കുന്നു എരിശ്ശേയ്ക്ക് കടുകു വറുക്കുന്ന മണം വരുമ്പോൾ മാവേലി പടി കയറി വരുമെന്നാണ് തലേന്ന് മുത്തശ്ശി പറഞ്ഞത്. ഇപ്പോൾ എല്ലാ ഓണവിഭവങ്ങൾക്കും ഒപ്പം എരിശ്ശേരിയും പാകമായിട്ടുണ്ടാകും. കടുകു വറുക്കുന്ന …

  • ഇരുൾ മൂടിയ  മേഘങ്ങളുടെ  സാന്ദ്രമൗനത്തിൽ നിന്നാണ്  നീ പ്രാണന്റെ  പ്രണയമായി  പെയ്തിറങ്ങുന്നത്. ആ ദാഹജലം ഊറ്റിക്കുടിച്ചാണ്  എന്നീലെ ജീവബിന്ദു  മാനം  തൊടുന്ന  ഹിമശൈലമായി  വളരുന്നത്. മരമറിയാതെ  ഒരില കൊഴിയും പോലെ  …

  • പ്രകാശനെ ശോഭ കണ്ടിട്ടുണ്ട്. ഇതിനു മുൻപൊരിക്കൽ. സുകുമാരന്റെ നാട്ടുകാരനാണ്. വായനശാലയിൽ പുസ്തകമെടുക്കാൻ ചെല്ലുമ്പോഴാണ് അവർ തമ്മിൽ കണ്ടു പരിചയമെന്ന് സുകുമാരൻ അവളോട് പറഞ്ഞിട്ടുമുണ്ട്. അതൊക്കെ കുറെയേറെ നാളുകൾക്ക് മുമ്പായിരുന്നു. ശോഭ …

  • വല്യമ്മേടെ മോളു ഭാസുരച്ചിറ്റ, ആറ് ആങ്ങളമാർക്ക് ഒരേയൊരു കുഞ്ഞുപെങ്ങളാണ്. കുഞ്ഞുപെങ്ങളെ കല്യാണംകഴിപ്പിച്ചു വിട്ടു, ആങ്ങമൂഴിയിലുളള ഒരു ബിസിനസ്സ് ഫാമിലിയിലേക്ക്. അവിടെയാണെങ്കിൽ അച്ഛനും അമ്മയും രണ്ട് പുത്രന്മാരും മാത്രം. മൂത്തയാൾ ദിനേശനാണ് …

  • നുറുങ്ങുകവിതകളിലൂടെ മലയാളിക്ക് വലിയ പാഠങ്ങൾ പകർന്നുതന്ന് കുഞ്ഞുണ്ണിമാഷ് വിടപറഞ്ഞിട്ട് 20 വർഷങ്ങൾ. 2006-ൽ തന്റെ 78-ാം വയസ്സിൽ അദ്ദേഹം യാത്രയായെങ്കിലും, ആ വെള്ളത്താടിയും കുട്ടിത്തം മാറാത്ത ചിരിയും ഇന്നും മലയാളിയുടെ …

  • ദിവസങ്ങള്‍ കടന്നുപോയെങ്കിലും പിങ്ക്ളാങ്കിയുടെ മ്ലാനത തുടര്‍ന്നു. അമ്മയും പപ്പയും ക്രിസ്മസ് അവധിക്ക് അവനെ ആ പള്ളിയില്‍ കൊണ്ടുപോകാമെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അത്രയുംനാള്‍ കാത്തിരിക്കാന്‍ ഐവാനു ക്ഷമയില്ലായിരുന്നു. എങ്ങനെയെങ്കിലും വയനാട്ടില്‍ എത്തണം. അമ്പലവയല്‍ …

  • ഗ്യാസ് വില കൂടി, അല്ലെങ്കിൽ കിട്ടാനില്ല. എന്നാൽ ഇന്നും പ്രതാപി തന്നെയാണ് വിറകടുപ്പ്. ആഫ്രിക്കയിലെ പല വീടുകളിലും ഇന്നും പുറത്തു വിറകുകൂട്ടി അടുപ്പിൽ പാചകം ചെയ്യാറുണ്ട്. ദൂരത്തുനിന്നേ പുക ഉയരുന്നത് …

  • ‘ന്താ പേപ്പറിലിത്രേം വായിക്കാൻ?’ ‘യുദ്ധോം വേനലും തന്നെ.. ‘ ‘ അത് എവിട്യോ അല്ലേ? നമ്മടോടെ അല്ലല്ലോ! ‘ഓ! ആകട്ട്… ഫോണടിക്കുന്നു. പോയിനോക്ക്…’ ‘അമ്മാ, ഞങ്ങളങ്ങു വരുവാണ് ട്ടാ..’ ‘എന്തേ …

  • ‘ഗ്യാസ്ട്രബിളാ’ലെ വലഞ്ഞു രാജ്യം നാട്ടുകാർ നെട്ടോട്ടമോടുകയായ് പാചക വാതക ക്ഷാമമായി ആളുകളാശങ്ക തൻ തീയിലായ് അഗ്നിയാളുന്നതടുപ്പിലല്ല ആളുകൾ തൻ ഹൃത്തടത്തിലല്ലോ! സൂര്യതാപത്തിൽ നാം ‘വേവു’ മെന്നാൽ ആഹാരമാവിധം വെന്തിടുമോ ? …

  • “ആ വെറക് എന്ത്യേ തേക്കും കാട്ടീക്കാരേ “ വർഷങ്ങൾക്കു മുൻപ് പുലർച്ചെ കേട്ടിരുന്ന ഒരു വിളിയാണിത്. വീടിനു തൊട്ടു മുകളിലെ അമ്പലത്തിൽ നിന്ന് കുഞ്ഞൻ തിരുമേനി വിളിക്കുന്നതാണ്. നിറയെ തേക്കു …

  • ”ഭ്രമാത്മക ഭാവനയുടെ പേരിലാണ്‌ എന്റെ കൃതികൾക്ക് ഏറ്റവുമധികം പ്രശംസ കിട്ടുന്നുവെന്നത് എന്നെ വല്ലാതെ രസിപ്പിക്കുന്നു; എന്റെ കൃതികൾ ആകെയെടുത്തു നോക്കിയാൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒറ്റ വരി പോലും അതിൽ കണ്ടെടുക്കാനുണ്ടാവില്ല …

  • ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധികരിച്ച ശേഷം, 1967-ൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ സൈക്കോളജിക്കൽ ത്രില്ലർ നോവലാണല്ലോ ‘യക്ഷി’. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ‘യക്ഷി‘ വിവർത്തനം ചെയ്യപ്പെട്ടു. …

  • Literature

    സാവന്ന

    by Editor

    Savanna Beauty Remedies (A Contract Women Signed with the Earth) Your beauty is in reliable hands. Not in a mushroom parlour. പ്രായം …

  • പപ്പു എന്ന പേരു കേട്ടാൽ ഏവരുടേയും മനസ്സിൽ കേശവദേവിന്റെ, ഓടയിൽനിന്ന് എന്ന കൃതി ഓടിയെത്താതിരിക്കില്ല …! തകഴി എന്നു പറയുമ്പോൾ ചെമ്മീൻ എന്ന് ഓർക്കുന്നതു പോലെ, കേശവദേവിനെ ഓർക്കുമ്പോൾ ഓടയിൽനിന്ന് …

error: Content is protected !!