Saturday, November 29, 2025
Mantis Partners Sydney
Home » Literature » Page 3

Literature

  • ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ …

  • കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. …

  • ഏകദേശം അര നൂറ്റാണ്ടുകൾക്കപ്പുറം പള്ളിപ്പെരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടും ബന്ധപ്പെട്ടു സന്ധ്യകഴിഞ്ഞു നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു, പാതയോരങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെയോ മെഴുകുതിരിയുടെയോ മങ്ങിയ വെളിച്ചത്തിൽ നിരനിരയായി, കിളിക്കൂടുകളിൽ തത്തകളും …

  • കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ “കാക്കക്കൂട്ടിൽ കല്ലെറിയുക” എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ …

  • കാലാകാലങ്ങളിൽ മാർഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടിൽ ദിക്കറിയാതെ ഉഴറുമ്പോൾ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാർ. അവർക്ക് അർഹമായ മാന്യസ്ഥാനവും നമ്മൾ നൽകാറുണ്ട്. ലിമ വേൾഡ് ലൈബ്രറി …

  • ഭാവാഭിനയത്തിൽ മലയാളിയെ മറികടക്കാൻ മറ്റൊരു മനുഷ്യനും കഴിയില്ല എന്നതു പച്ചപരമാർത്ഥം. ജീവിതത്തിലുടനീളം അഭിനയമാണ്. അഭിനയിക്കാൻ അറിയാത്തവർ സമൂഹത്തിൽ മാത്രമല്ല വീടിനുള്ളിൽപോലും പിന്തള്ളപ്പെടുന്നു എന്ന അവസ്ഥയാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും …

  • സന്ധ്യ, ഒരു ചന്ദനത്തിരിപോലെ മെലിഞ്ഞുയർന്ന ശരീരത്തിൽ നീല സാരിയും ചുറ്റി കട്ടിലിൽ അമർന്നിരുന്നു. തലയ്ക്ക് മുകളിൽ ഉഷാ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ലക്ഷണം, ഉറക്കത്തിന്റെ വിസ ലഭിക്കാത്തതു പോലെ. ഇന്നലെവരെ ഇങ്ങനെയൊരു …

  • “ആളു പാതി ആട പാതി” എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു “പണമുള്ളവനെ മണമുള്ളു” …

  • ആത്മാവ് -പരമാത്മാവ് -ജീവത്മാവ് -ദൈവാത്മാവ് -പ്രേതാത്മാവ് – എന്നീ വാക്കുകൾ കേൾക്കാത്തവർ കാണില്ല. പണ്ഡിതനെന്നോ, പാമരനെന്നോ, പണക്കാരെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന വാക്കുകളാണവ. യഥാർത്ഥത്തിൽ ആത്മാവ് …

  • സുദീർഘമായ ഞങ്ങളുടെ നടത്തകൾക്കുശേഷം, ഞങ്ങൾ വെയിലും വികാരവും കൊണ്ടു മത്തരായി ക്ഷീണിച്ചു. മനോഹരമായ ആ ദ്വീപിൽ നിലാവു ചെയ്യുന്ന ഒരു രാത്രിയിലാണ് അവിടെ എത്തിച്ചേർന്നതു. നിഗൂഢമായ ഒരിടം അന്വേഷിച്ചു നടന്ന് …

  • ലോകാവസാനത്തേക്കുറിച്ച് ചിന്തിക്കാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലും കാണുമോ എന്നത് സംശയകരമാണ്. ഒരു ഭൂകമ്പം എവിടെയെങ്കിലും ഉണ്ടായാൽ ലോകത്തിന്റെ നാശം അടുത്തു എന്നു വിലപിക്കുന്നവരുണ്ടല്ലോ. ഹൈന്ദവ പുരാണത്തിൽ ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക. …

  • മലയാളിയുടെ ഇഷ്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണല്ലോ ചക്കയും ചക്കകൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും. തൊടികളിൽ പ്ലാവുകൾ ഇല്ലാത്തവർപോലും ചന്തകളിൽനിന്നും മറ്റും ചക്കകൾ വാങ്ങിക്കാറുമുണ്ടല്ലോ. “അഴകുള്ള ചക്കയിൽ ചുളയില്ല” എന്ന ചൊല്ല് അങ്ങനെ വാങ്ങുന്നവർക്ക് …

  • പന്നിവാലു പോലെ മുടി പിന്നിയിടുന്നത് ടോട്ടോച്ചാന്‍റെ സ്വപ്നമാണ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍, നീണ്ട മുടി പിന്നിയിടുന്നത് കാണുമ്പോള്‍ അവള്‍ കൊതിയോടെ നോക്കി നില്‍ക്കും. ഒന്നാം ക്ലാസുകാരിയാണെങ്കിലും ടോട്ടോച്ചാന് നീണ്ട മുടിയുണ്ടായിരുന്നു. ഒരു …

  • നഗ്നനേത്രങ്ങൾ കൊണ്ടു കാർമേഘങ്ങൾ ഇല്ലാത്ത പൗർണ്ണമി രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിൽക്കാൻ വളരെ രസമാണ്. അതാ സുവർണ്ണ ശോഭയോടെ പൂർണ്ണചന്ദ്രൻ നിൽക്കുന്നു. അതിനു ചുറ്റുമായി എണ്ണുവാൻ കഴിയാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും …

error: Content is protected !!