വിശ്വാസത്തിന്റെ പൊട്ടാത്ത കണ്ണികൾ ആണ് ഏതു ബന്ധത്തെയും സുദൃഢമാക്കുന്നത്. ആദ്യം കാണുമ്പോഴുള്ള ഒരു നോക്കോ വാക്കോ ചിലപ്പോൾ ഒരാളെ അത്ര മേൽ പ്രിയപ്പെട്ട വ്യക്തിയായി മാറ്റിയേക്കാം. അങ്ങനെ ഒന്നായിരുന്നു അവർക്കിടയിൽ …
Latest in Literature
ഓണപ്പരീക്ഷയുടെ മാര്‍ക്കു കിട്ടി. കണക്കുപരീക്ഷ ജയിച്ചു, ഹിന്ദി തോറ്റു, അമ്മ അത്രയ്ക്ക് വഴക്കു പറഞ്ഞില്ല. പക്ഷേ, റ്റ്യൂഷന്‍ ഏര്‍പ്പാടാക്കാന്‍ ആരെയൊക്കെയോ അമ്മ വിളിച്ചു. പക്ഷേ, അമ്മ ഇടയ്ക്കൊക്കെ ദേഷ്യത്തില്‍ ഒരു …
“ഒരിക്കൽ ഒരാൾ വരും, നാഴിയിൽ നാല് ആഴിയും (കടൽ) കൊള്ളുന്ന ഒരാൾ” – ‘തീക്കടൽ കടഞ്ഞ് തിരുമധുരം‘ എന്ന കൃതിയിൽ എഴുത്തച്ഛനെക്കുറിച്ച് സി. രാധാകൃഷ്ണൻ പറയുന്നു. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി …
എന്റെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ എന്നോട് പലപ്പോഴും പറയും: “മോളേ, ഞാൻ മരിച്ചാൽ നീ തോറ്റുപോകരുത്. എന്റെ കരുത്ത് ഞാൻ നിനക്കു പകർന്നു തരും. നീ ബലഹീനയാണെന്ന് അറിഞ്ഞാൽ, മുതലെടുക്കാൻ ശ്രമിക്കുന്നവരെ, …
പള്ളിയിൽ അച്ചൻ കുർബാന ചൊല്ലുന്ന അതേ വികാര തീവ്രതയോടെയാണ് ഏലീശ്വ പുസ്തകം വിടർത്തി വച്ച് പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടിരുന്നത്. വർണാഭമായ വസ്ത്രങ്ങളണിയുന്ന അച്ചനെ അനുകരിക്കാൻ നോക്കിയെങ്കിലും അത്ര വിശിഷ്ടതയുള്ള ഒരു തുണിയും …
ഓർമ്മപ്പുസ്‌തകത്തിലെ കീറിയ താളുകളിൽ ഇനിയും മാഞ്ഞുപോകാത്ത ചിലതുണ്ട്. അത് ചിത്രമായും, എഴുത്തായും, വാക്കുകളായും അങ്ങനെ കിടക്കുന്നു. അതിലെല്ലാം ഒരു ചെറിയ പെൺകുട്ടി ഉണ്ട്, സ്വപ്‌നം കാണുന്ന, ഉത്തരധ്രുവത്തിൽ പോയി ജീവിക്കണം …
മിഴികളെ ഇറനാക്കുന്ന വിഷാദഗാനം പോലെ പ്രശസ്ത ഗായകന്‍ എം എസ് നസീം വിട പറഞ്ഞിട്ട് ഇന്ന് അഞ്ചു വർഷമാകുന്നു. പക്ഷാഘാതം ദുര്‍ബലപ്പെടുത്തിയ ശരീരത്തെയും കുഴയുന്ന നാവിനെയും വരുതിയിലാക്കാന്‍ പണിപ്പെടുകയായിരുന്നു നസീം. …
- Latest NewsLiteratureTribute
ചന്തമുള്ള പദങ്ങൾ നിരത്തി മലയാളിയെ വിസ്മയിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന പാട്ടെഴുത്തുകാരൻ വിടപറഞ്ഞിട്ട് പതിനാറ് വർഷം…
by Editorഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ നമ്മൾ മലയാളികൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം കേൾക്കുകയും… രാവിന്റെ തിരുവരങ്ങിൽ സൂര്യകിരീടം വീണുടയുന്നത് കാണുകയും ചെയ്തു… മലയാളത്തിലെ പ്രശസ്തരായ ഗാനരചയിതാക്കളിൽ …
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കാഥികയാണ് ഇ. പി. സുഷമ. 32-ാം വയസ്സിൽ വിടപറഞ്ഞു. ആത്മനൊമ്പരത്തിന്റെ ദുഃഖസ്മൃതികളാണ് സുഷമ, തന്‍റെ രചനകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ എഴുത്തു ജന്മം വിട പറഞ്ഞിട്ട് മൂന്നു …
ഞങ്ങളുടെ കാലത്ത്, ഒൻപതാം ക്ളാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്കിൽ ‘സ്വാതി തിരുന്നാളിന് മുന്നിൽ‘ എന്നൊരു ഉപന്യസം പഠിക്കാനുണ്ടയിരുന്നു. എസ്. ഗുപ്തൻ നായർ സാറിൻ്റെ ഈ ഈ രചനയാണ് (ലഷ്‌ണയുക്തമായ ഒരു …
ഇന്ന് ഇതെഴുതാൻ കാരണം നമ്മുടെ കലാസാഹിത്യ മേഖലയിൽ പെരുമഴ പോലെ പെയ്‌തിറങ്ങുന്ന അവാർഡ് ദാനങ്ങൾ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാൻ വേണ്ടിയാണ്. …
- AustraliaLiteraturePravasi
ഡോ. ജോൺ പുതുവയുടെ ‘അമ്മക്കിളിയുടെ താരാട്ട്’ ബാലനോവൽ പ്രകാശനം ചെയ്‌തു.
by Editorഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച ‘അമ്മക്കിളിയുടെ താരാട്ട്’ എന്ന ബാലനോവൽ പ്രകാശനം ചെയ്‌തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്‌സൺ ജേക്കബ്, മലയാളം ഭാഷാ പഠന …
സ്കൂളില്‍ പോകാന്‍ തുടങ്ങിയതുമുതല്‍ പിങ്ക്ളാങ്കിക്കു സമയം തീരെയില്ല, ഹിന്ദി കുറച്ചു ബുദ്ധിമുട്ടായിത്തോന്നി, പപ്പയും അമ്മയും ട്യൂഷനു വിടാമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ വേണ്ടായെന്ന് അവന്‍ പറഞ്ഞു. മഴ പതുക്കെ മാറി. അന്തരീക്ഷം …
പിറ്റേന്നു സ്കൂളില്‍ എത്തിയപ്പോള്‍, വീട്ടില്‍ ചോദിച്ചിട്ടു മുടി വെട്ടാമെന്നു പറഞ്ഞവരും, തങ്ങളും മുടി വെട്ടുമെന്നു പറഞ്ഞു. അടുത്ത തിങ്കളാഴ്ച സ്കൂളില്‍ എത്തുന്നതിനുമുമ്പേ എല്ലാവരും തലമുടി വെട്ടിയിട്ടു വരാം എന്നു തീരുമാനിച്ചു. …
മധുരം ഇഷ്ട്ടമില്ലാത്ത മാനുഷ്യർ ഭൂമിയിൽ ഇല്ലേയില്ല. കേക്കിന്റെ ഉപജ്ജാതാവായ സാക്ഷാൽ ബേക്കർ സായിപ്പ് ഈ രഹസ്യം എന്നേ കണ്ടുപിടിച്ചതാ. ഒരു കേക്കിന്റെ കഷ്ണം നീട്ടിയാൽ ആട് പ്ലാവില കണ്ടപോലെ, ചിരിച്ചുകൊണ്ട് …
