Home » Literature

Literature

  • “പാൽ കാച്ചി വെച്ചിട്ടുണ്ട്. ഇവിടെ വരുന്ന ആരും അതിൽ തൊടുകയോ കുടിക്കുകയോ അരുത്”. വർഷങ്ങൾക്കു മുൻപ് ഒരു കടലാസു തുണ്ടിൽ കണ്ട ഈ വരികൾ അന്ന് എന്നെ വല്ലാതെ വെറുപ്പിച്ചു. …

  • ചോദ്യങ്ങൾക്ക് മരണമില്ല. എന്നാൽ മൂർച്ചയുള്ള ഒരായുധമാണ് ചോദ്യം. ചോദ്യ കർത്താവിൻ്റെ ഭാവഭേദങ്ങളുടെ അടിസ്ഥാനത്തിലാണ് മുറിവിൻ്റെ ആഴം നിശ്ചയിക്കുന്നത്. മനസ്സിൻ്റെ ആഴത്തിൽ തറഞ്ഞ നിണമുതിർന്ന ചോദ്യങ്ങളൊക്കെ വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ട് കുരിശ്ശിലേറ്റി …

  • അതികാലത്തെ വീട്ടിൽ നിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോൾ സുധീഷിൻ്റെ ഭാര്യ അയാളെ പിന്നെയും ഓർമിപ്പിച്ചു. “യദുവിൻ്റെ കാര്യം അവരോടൊന്ന് പറയണം.” “ങാ നോക്കട്ടെ.” “നോക്കിയാൽ പോരാ. രണ്ടുമൂന്നാഴ്ചയായി അവർക്കു വേണ്ടി ഓടി …

  • കോളജ് പ്രൊഫസറായി റിട്ടയർ ചെയ്ത സുജാ പയസ്സിനെ രാവിലത്തെ നടപ്പു വഴികളിൽ മിക്കപ്പൊഴും കാണാറുളളതാണ്…. കാറ്റുവീശുന്നതുപോലെ നിമിഷനേരംകൊണ്ടു പളളിമുറ്റമെത്തി തിരികെ നടക്കുന്ന സുജാ പയസ്സിന്റെ വർത്തമാനങ്ങൾക്കും കാറ്റിന്റെ സ്പീഡാണ്…. “എന്താടോ..തന്നെ …

  • ഇടവകയിലെ ആരുടെയോ മരിപ്പറിയിച്ചുകൊണ്ടുള്ള മണിയടി ആദ്യമായിക്കേട്ടതു കത്രീനാമ്മയാണ്. അവർ ഇക്കാര്യത്തിലൊക്കെ വളരെ ജാഗ്രതയുള്ള ആളാണ്. അയലത്തെ കാര്യങ്ങൾ ഒളിഞ്ഞുനോക്കി കണ്ടുപിടിക്കാൻ അതിയായ താല്പര്യവും കഴിവുമുണ്ടു്. നാട്ടിലെ പ്രേമം, അവിഹിതം, ഒളിച്ചോടൽ, …

  • “ചേച്ചിയങ്ങോട്ടിറങ്ങിയ ഉടനെ ആ കുഞ്ഞാച്ചൻ ചേച്ചിയെ അന്വേഷിച്ചു വന്നിരുന്നു.. ഞാൻ പറഞ്ഞു ടൗണിൽ പോയതാണെന്ന്. കുറച്ചുനേരം കറങ്ങി നിന്നിട്ടൊക്കെയാ പോയത്…” ആഴ്ചയിൽ രണ്ടു ദിവസമാണ് എനിക്കൊരു സഹായത്തിന് സുഭാഷിണി വരാറുളളത്… …

  • Literature

    നെല്ല്

    by Editor

    ജാലക ചതുരക്കാഴ്ച്ചയിൽ രണ്ട് ദൃശ്യങ്ങൾ തെളിയുന്നു – കിഴക്കൻമലകൾ അതിരിടുന്ന തോട്ടകം. ഇരുണ്ട പച്ചയണിഞ്ഞ മങ്ങനാടി. ഇതൊരു ഗൃഹാതുരമർമ്മരമല്ല, സസ്യപ്രകൃതിയിൽ നിന്ന് വരുന്ന ഓർമകളുടെ ക്രമരഹിതമായ ആഖ്യാനമാണ്. സമീപഭൂതകാലത്ത് ഈ …

  • കുരിശ് ഇവിടെ വേദനയുടെ ശില്പമല്ല. പങ്കിട്ട അപ്പം പോലെ മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു സ്മരണയാണ്. ഈസ്റ്റർ രാവിലെയ്ക്ക് ഇവിടെ മണികൾ മുഴങ്ങില്ല, പകരം ചിരികളാണ് ഉണരുന്നത്, വിശപ്പുള്ളവരോട് “വരൂ” എന്ന് …

  • ബാല്യത്തിലെ ഓർമ്മയിൽ ഈസ്റ്റർ ദിവസം വറുത്തരച്ച കോഴിക്കറിയുടെയും പിടിയുടെയും മണവുമായാണ് പുലർന്നിരുന്നത്. യേശു പിറന്നപ്പോൾ കാണാൻ പോയ മൂന്ന് രാജാക്കന്മാരാണ് പിറവം പള്ളിയിൽ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്. ഈസ്റ്റർ …

  • ആന്റപ്പനും പെമ്പിളേം കുമ്പളങ്ങിയ്ക്കു പോയ തക്കം നോക്കി വെറോണി മാവി പുറത്തേയ്ക്കിറങ്ങി. അഞ്ചാറുമാസം മുൻപ് വഴിയിലൊന്നു വീണു കാലൊടിഞ്ഞു. മോറും വീർപ്പിച്ചോണ്ടാണേലും മരുമോളു നല്ലപോലെ നോക്കി… അതിന്റെ ശേഷം ആന്റപ്പന്റ …

  • “എന്റെ ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ട്.” വൃന്ദാവൻ ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ മായ പറഞ്ഞു. “സാരമില്ല. സ്റ്റേഷനിൽ ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ മതി. നിനക്ക് …

  • വേണമെങ്കിൽ അയാൾക്ക്‌ അന്നപൂർണ്ണയെ കൂടി കൊണ്ട് പോകാമായിരുന്നു. എങ്കിലും പതിവ് പോലെ എങ്ങോട്ടാണ് പുറപ്പെടുന്നത് എന്നു പോലും വ്യക്തമാക്കാതെ കാറിന്റെ ചാവി എടുത്തു വിരലിൽ കോർത്ത്‌ കറക്കി മൂളിപ്പാട്ടും പാടി …

  • ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത അയാൾ സുന്ദരനായിരുന്നു. തന്റെ സെക്ഷനിൽ മുഖാമുഖമായാണ് ഇരിപ്പ്. ദിവസങ്ങൾ കഴിയവേ അയാൾ തന്നെ ശ്രദ്ധിക്കുന്നതായി അവൾക്കു തോന്നി. അയാൾ കാണാതെ അയാളെ നോക്കുന്നത് അവൾക്കൊരു …

  • 1968 ജനുവരി 28; മാതൃഭൂമി ആഴ്ചപ്പതിപ്പതിപ്പിൽ എ.എസ് നായരുടെ രേഖാചിത്രത്തോടെ ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒരു നോവൽ…. ആ നോവൽ വായിച്ചു തുടങ്ങുമ്പോൾ, ഒന്നാം അദ്ധ്യായം വായിച്ചപ്പോൾ, ആരും ഓർത്തു …

  • വളരെ വർഷങ്ങൾക്കു ശേഷമാണ് സ്വന്തം ജന്മസ്ഥലമായ ഈ ഗ്രാമത്തിലേക്ക് വരുന്നത്. മക്കളും കൊച്ചു മക്കളുമൊക്കെയായി യുഎസിൽ വിശ്രമജീവിതം നയിക്കുമ്പോഴും അവസാനമായി ഒരിക്കൽ കൂടി നാട്ടിൽ വരണമെന്ന് ആശിച്ചിരുന്നു. നാട്ടിലെ സ്വത്തുക്കൾ …

Newer Posts
error: Content is protected !!