വാഷിങ്ടൻ: യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്കിന്റെ കൊലപാതകി പിടിയിൽ. 22-കാരനായ ടെയ്ലർ റോബിൻസനാണ് പിടിയിലായത്. കൊലപാതകം നടന്ന യൂട്ടാ സർവകലാശാല ക്യാംപസിൽ നിന്ന് 400 …
Latest in World
- Latest NewsWorld
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രി
by Editorകഠ്മണ്ഡു: നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി (73) നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. …
- Latest NewsWorld
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു.
by Editorവാഷിങ്ടൻ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. അമേരിക്കന്‍ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭാവി മുഖം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഭാവി അമേരിക്കന്‍ പ്രസിഡന്റ് …
- Latest NewsWorld
ഖത്തറിലെ ആക്രമണത്തിന് പിന്നാലെ യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു.
by Editorടെൽ അവീവ്: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വീണ്ടും ബോംബാക്രമണം നടത്തി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചു പേർ കൊല്ലപ്പെട്ടതായും 131 പേർക്ക് പരിക്കേറ്റതായും ഹുതി …
- GulfLatest NewsWorld
ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്നു ഖത്തർ; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ.
by Editorദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും, അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി. …
വാഴ്സാ: അതിർത്തി കടന്നെത്തിയ റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് പോളണ്ട്. റഷ്യൻ ഡ്രോണുകൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും ആണ് പോളണ്ട് അറിയിച്ചത്. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് …
ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് പറഞ്ഞു. ഖത്തറി സുരക്ഷാ …
- Latest NewsWorld
നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രിയ്ക്ക് പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു.
by Editorകാഠ്മണ്ഡു: നേപ്പാളില്‍ ജെൻ സി കലാപം കത്തിപ്പടരവെ പ്രസിഡന്റും രാജിവെച്ചു. നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍ ആണ് ഇന്നലെ വൈകുന്നേരം രാജിവെച്ചത്. പ്രധാനമന്ത്രി കെപി ശര്‍മ ഒലി നേരത്തെ രാജി …
- Latest NewsWorld
പാർലമെന്റിൽ കടന്നുകയറി തീയിട്ട് പ്രക്ഷോഭകാരികൾ; നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി രാജിവെച്ചു
by Editorകാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടർന്നതോടെയാണ് രാജി. പ്രക്ഷോഭകാരികൾ പാർലമെന്റിൽ കടന്നുകയറി തീയിട്ടു. ശർമ്മ …
മോസ്കോ: ക്യാൻസർ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ. ക്യാൻസർ വാക്സിനായ എൻ്റോമിക്സ് വികസിപ്പിച്ചെടുത്തെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (എഫ്എംബിഎ) അറിയിച്ചു. എംആർഎൻഎ (mRNA) അധിഷ്ഠിത …
കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ‘ജെൻ സി പ്രതിഷേധം’ അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ അർദ്ധരാത്രിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച …
- Latest NewsWorld
നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു: വെടിവയ്പിൽ 19 മരണം; ആഭ്യന്തരമന്ത്രി രാജിവച്ചു
by Editorകഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തിൽ നേപ്പാളിൽ ഇതുവരെ 19 മരണം. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ ആണ് 19 …
- Latest NewsWorld
ജറുസലേമിൽ വെടിവയ്പ്പ്: 6 മരണം; ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി
by Editorജറുസലേം: വടക്കൻ ജറുസലമിൽ രണ്ട് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം പത്തരയോടെ ജറുസലമിലെ റാമോട്ട് ജംക്ഷനിൽ കാറിലെത്തിയ …
- AustraliaLatest NewsWorld
വിഷക്കൂൺ നൽകി കുടുംബത്തെ കൂട്ടക്കൊല ചെയ്ത എറിൻ പാറ്റേഴ്സണിന് ജീവപര്യന്തം, 33 വർഷം പരോളില്ലാ തടവ്.
by Editorഓസ്ട്രേലിയയിൽ വിഷക്കൂൺ അടങ്ങിയ ഭക്ഷണം നൽകി മുൻ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയെന്ന് …
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് ഉപരിസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദം ശക്തമായതിനെ തുടർന്നാണ് …

