Home » Literature » Page 5

Literature

  • ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ നാഥൻ പിറന്നൂ… പാരിടത്തിന് ശാന്തിയേകാൻ നാഥൻ പിറന്നൂ… ഗ്ലോറിയാ…ഗ്ലോറിയാ … പുഞ്ചിരി തൂകി മണ്ണും വിണ്ണും മന്നനെ എതിരേറ്റൂ… ഗോശാല തന്നിൽ മാലാഖമാർ… …

  • സ്കോട്ലാൻഡിലെ മനോഹരമായ ഒരു ഗ്രാമത്തിലായിരുന്നു നിക്ക് എന്ന തെരുവ് ഗായകനും കൊച്ചുമകനായ മൈക്കും താമസിച്ചിരുന്നത്. നിനച്ചിരിക്കാതെയെത്തിയ അപകടം മകളുടെയും മരുമകന്റെയും ജീവൻ അപഹരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ മൂന്നു വയസ്സുകാരനായ മൈക്ക് …

  • ദൈവം പിറക്കുന്ന നാളിൽ ജ്വലിക്കും – പണ്ട് താനേയെരിഞ്ഞ നക്ഷത്രങ്ങൾ നെഞ്ചിൽ .. പാതിരാക്കുർബ്ബാനയ്ക്ക് പള്ളിയിലിരുന്നമ്മയെ ഓർത്തു തേങ്ങക്കൊത്തുകളും കുഞ്ഞുള്ളിയും മൂപ്പിച്ച മസാലക്കറിയും മേലാകെ കുഞ്ഞു തുളകൾ പൊന്തിയ വെളുത്ത …

  • മുറി തുറന്നതും അവിടെയാകെ പ്രകാശമയം! മാലാഖാമാര്‍ തമ്മില്‍ത്തമ്മില്‍ എന്തോ സംസാരിക്കുന്നു. “മാലാഖമാരേ, ഇതു നോക്കിയേ, എന്‍റെ കൈയില്‍ ആരാണെന്ന്?” ഏരിയല്‍ മാലാഖ കൈനീട്ടി പിപ്പിനെ കൈയിലെടുത്തു. എന്നിട്ടു ചോദിച്ചു: “ഇവനെ …

  • കാത്തിരുന്ന് ചാരത്തണയുന്ന ഡിസംബറിന്റെ തുടക്കം തന്നെ ആവേശത്തോടെ ഉമ്മറത്ത് നക്ഷത്ര വിളക്കുകൾ തൂക്കിയും മുറ്റത്തെ ചെടികൾ പല വർണ്ണക്കടലാസുകളാൽ അലങ്കരിച്ചും പുൽക്കൂടൊരുക്കിയും ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങിയപ്പോൾ തൊട്ടയല്പക്കത്ത് വീടിനുള്ളിൽ ഉത്സവപ്രതീതിയുണർത്തി …

  • പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിൻ്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി …

  • വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട് കണ്ടുപിടിക്കാന്‍, അത്ര ബുദ്ധിമുട്ടുണ്ടായില്ല. കോട്ടയം ടൗണില്‍ത്തന്നെയാണു വീട്. വലിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി, അതു കേട്ടിട്ട് അകത്തുനിന്ന് …

  • രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ പറഞ്ഞു: “കുറച്ചുകഴിഞ്ഞു ഞാന്‍ തയ്യല്‍ക്കടവരെ ഒന്നു പോകും. ഈസ്റ്ററിനുടുക്കാന്‍ എടുത്ത സാരിയാണ്. ഇതുവരെ ബ്ലൗസ് തയ്ച്ചുകിട്ടിയില്ല. തിരികെവരുമ്പോള്‍ നിനക്കു ഞാന്‍ എന്താ വാങ്ങേണ്ടത്?” മന്നാ …

  • മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ …

  • ‘റോക്കാ നിവേറിയ’ ഹോട്ടലിന്റെ റെസ്റ്റോറന്റ് ൽ നിന്നും കിട്ടാവുന്നതൊക്കെ ഓടിനടന്ന് എടുത്തു കഴിച്ചതിന്നു ശേഷം ഞാൻ അഞ്ചാം നിലയിലെ എന്റെ റൂമിലേയ്ക്കുള്ള ലിഫ്റ്റിൽ കയറി. ഹോട്ടലുമായിട്ടുള്ള എന്റെ ഡീൽ “ഓൾ …

  • വർത്തമാന കാലത്തിൽ ലോക സമാധാനത്തിനു ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് ഭീകരവാദ പ്രസ്ഥാനങ്ങളാണല്ലോ. അവയെ അമർച്ച ചെയ്യാൻ ലോക സമാധാനത്തിനുവേണ്ടി രൂപം നൽകിയ ഐക്യരാഷ്ട്ര സംഘടനയ്ക്കുപോലും സാധിക്കുന്നുമില്ല. കാരണം, അതിനെ …

  • മാലാഖമാരുടെ മുറിയില്‍നിന്ന് പിങ്ക്ളാങ്കി പുറത്തുവന്നത്, ഭാഗ്യത്തിന് അമ്മ കണ്ടില്ല. അമ്മ അടുക്കളയിലേക്കു കാപ്പിയുണ്ടാക്കാന്‍ പോയി. “മോനേ, നിനക്കു കുടിക്കാന്‍ എന്തെങ്കിലും വേണോ? അമ്മ കാപ്പിയുണ്ടാക്കാന്‍ പാലു തിളപ്പിക്കുകയാണ്.” “തിന്നാന്‍ എന്തെങ്കിലും …

  • ടൂറിന്റെ അഞ്ചാം ദിവസം ഞാൻ ഉച്ചയ്ക്ക് ഉദരപൂജ കഴിഞ്ഞ് ഹോട്ടലിന്റെ ലോബിയിൽ ഇരവിഴുങ്ങിയ പെരുമ്പാമ്പ് പോലെ ക്ഷീണിതനായി ഇരിക്കുകയായിരുന്നു. വെജ്, നോൺവെജ് എല്ലാംകൂടി ഒരുമിച്ച് വിഴുങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഞാൻ …

  • ഇച്ചായന്മാര്‍ കുറച്ചുനേരം അമ്മയോടു സംസാരിച്ചിരുന്നിട്ട് തിരികെപ്പോയി. അവരുടെ സംസാരമൊന്നും ഐവാന്‍ ശ്രദ്ധിച്ചില്ല. ആശാമ്മ അവരെ ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കഴിച്ചില്ല, പെങ്ങള്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാകുമെന്നു കരുതിയിട്ടായിരിക്കും. നമ്മുടെ പിങ്ക്ളാങ്കിയുടെ …

  • – – സ്ത്രീ തുറന്നെഴുതിയാൽ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോൾസ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കിൽ, അതുടയ്ക്കാൻ സോഫിയയുടെ തുറന്നെഴുത്തുകൾ മതിയാകും – ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ ‘ എന്ന …

error: Content is protected !!